0ധ്്്ധാമെമാരത്തെ്ത്ളള | ന്ന്‌

ചിത്‌ ക്കെ കുക്കികള്‍; ടിസി ചു്‌ രി ്്ഘ്ട്്ടാ ടിനി! ഡ്‌ & കം പിടിവിട്ട; നി പ്യ ലി

8

താമ

പാ ലൂ പടം ചാത്താ സണ്ണി

ശ്‌

൫൫6൧ശയസ്‌

ഭാരതത്തിന്റെ ആദ്ധ്യാത്മികജഞാനവും സാംസ്കാരികപൈതുകവും പരിപോഷിദിക്കുകയും പ്രചരിഭിക്കുകയും ചെയ്യുന്ന മഹദ്ഗ്രന്ഥങ്ങള്‍, അവയുടെ മൂല്യവും വ്യക്തതയും ഒട്ടും ചോര്‍ന്നുപോകാതെതന്നെ, നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പരിരക്ഷിക്കുകയും ജിഇഞാസുകള്‍ക്ക്‌ സൌജന്യമായി പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്ന ശ്രേയസ്‌ ഫാങേഷന്റെ ലക്ഷ്യ സാക്ഷാത്കാരമാണ്‌ ശ്രേയസ്‌ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറി.

ഗ്രന്ഥശാലകളുടെയും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കോര്‍ത്തിണക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ലൈബ്രറിയില്‍ അപൂര്‍വ്വങ്ങളായ വിരിഷ്ട്ര്രന്ഥങ്ങള്‍ സ്കാന്‍ചെയ്ത്‌ മികവാര്‍ന്ന ചെറിയ പി ഡി എഫ്‌ ഫയലുകളായി ലദ്യമാക്കിയിരിക്കുന്നു. ഇവ കമ്പ്യൂട്ടറിലോ പ്രിന്റ്‌ ചെയ്തോ എളുകഷത്തില്‍ വായിക്കാവുന്നതാണ്‌.

ശ്രേയസ്‌ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ലദ്യമായ ഗ്രന്ഥങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി സൌജന്യമായി ഉപയോശിക്കാവുന്നതാണ്‌. എന്നാല്‍ വാണിജ്യപരവും മറ്റുമായ കാര്യങ്ങള്‍ക്കായി ഇവ ദുരുപയോഗം ചെയ്യുന്നത്‌ തീര്‍ച്ചയായും അനുവദനീയമല്ല.

ഗ്രന്ഥശേഖരത്തിന്‌ മുതല്‍ക്കൂട്ടായ പുണ്യഗ്രന്ഥത്തിന്റെ രചയിതാവിനും പ്രകാശകര്‍ക്കും നന്ദി രേഖക്െടുത്തുന്നു.

ശ്രേയസ്‌ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറിയെക്കുറിച്ചും ശ്രേയസ്‌ ഫാണേഷനെക്കുറിച്ചും കുടുതല്‍ വിവരങ്ങള്‍ അറിയാനും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും ശ്രേയസ്‌ വെബ്സൈറ്റ്‌ സന്ദര്‍ശിക്കുക.

നനാ://ട0൮/ഒട.0

(്രഫ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍

ദി ലില്യാല്ധിരാജമു ബദപ്രരഭാമ്അം

ശ്രന്ഥകര്‍ത്താ പ്രൊഫ.ജഗദി വേലായുധന്‍ നായര്‍

വ്യാഖ്യാനം പ്രൊഫ.കുമ്പളത്തു ശാന്തകുമാരി അമ്മ

. ര്രകാശനം

കുമ്പളത്തു വി.എസ്‌നായര്‍, എം.എ ഡോക്ടര്‍ കുമ്പളത്തു വി.പി.നായര്‍

എന്നെ ഞാനാക്കിയ മാതാപിതാക്കള്‍ തന്‍ ധന്യ സ്മരണയ്ക്കു മുന്നിലത്യാദരം ഇന്നിക്കവിതാമലര്‍ച്ചെണ്ടു ഭക്തിയോ- ടന്യൂനമോദം സമര്‍പ്പിച്ചിടുന്നു ഞാന്‍

ശ്രീ വിദ്യാധിരാജ സുപ്രഭാതം

ശ്ലോകം! വിദ്യ ാവ്ധിടു ത്തി, വിവിധ ശ്രുതിസ്ാര ശാസ്ധ്ത വിദ്യാദികശീക്കു വരമാം വിളഭുമിയായ? വിദ്യോതമാന യശസാ പതിദപ്തനായ വിദ്യാധിരാജ ഭഗവന്‍! തവ സുച്രഭാതം

നന്ത്നന ശ്ലോകം: |

വിദ്യാവിഭുതിം സര്‍വ ന്ത്‌ ഐശ്വര്യം. “ഐശ്വര്യ' മെന്ന തിന്‌ “ഈശ്വരസ്വഭാവം' എന്നാണ്‌ ഇവിടെ അര്‍ത്ഥം. ഈശ ഐശ്വര്യ എന്നു ധാതുപാഠം. ഈശിത്വം നേടിയവരില്‍ വരന്‍ എന്നും ഈശ്വര ശബ്ദത്തിന്‌ അര്‍ത്ഥം പറയാം. എന്തിനേയും തന്നിലേക്ക്‌ നിയന്ത്രിച്ചു നിറുത്താനുള്ള കഴിവ്‌ ശ്രീ ചട്ടമ്പിസ്വാമികള്‍ക്കുണ്ടായിരുന്നുവെന്നാണ്‌ “വിദ്യാവിഭൂതി” എന്ന പ്രയോഗം കൊണ്ട്‌ കവി ഇവിടെ സൂചിപ്പിക്കുന്ന ത്‌. വിവിധ ശ്രുതിസാരം- പല തരത്തിലുള്ള വേദങ്ങള്‍- ചതുര്‍വേദ ങ്ങള്‍. ശാസ്ത്രവിദ്ൃ-- ശാസ്ത്രജ്ഞാനം, വിളഭുമി- വിളനിലം. സര്‍വ വേദങ്ങളിലും, സര്‍വശാസ്ത്രങ്ങളിലും അസാധാരണ വൈദുഷ്യമുള്ള ആളായിരുന്നു സ്വാമികള്‍ എന്നു സാരം. വിദ്യോതമാനയശസാം- പ്രകാ ശപൂര്‍ണമായ യശസ്സോടു കൂടി. പരിദീപ്തനായട തിളങ്ങുന്നവനായ. സര്‍വവിദ്യകളിലും സര്‍വവേദങ്ങളിലും സര്‍വശാസ്ത്രങ്ങളിലും നിഷ്ണാതനും യശസ്വിയുമായ ശ്രീ വിദ്യാധിരാജ ഭഗവാന്‍ സുപ്ര ഭാതം രുന്നു എന്നു ചുരുക്കം.

10

ശ്ലോകം:മ

ചട്രത്തെയമ്പുമൊരു ശിഷ്യനു ദേശികാ്രയന്ദ്‌

പട്ടം കൊടുത്ത പദ്മിങ്ങഭിധാനമായ?

ചട്ടന്ധിയെന്നു ഭുവി വിശശുതനായി വാഴും

വിദ്യാഗിരാജ ഭഗവന്‌. തവ സു[ചഭാതം. ശ്മോകം:2മ സ്വാമികള്‍ക്ക്‌ ചട്ടമ്പി” എന്ന പേരു കിട്ടിയതെങ്ങനെയെന്നു പറയുന്നു. ചട്ടം-- വ്യവസ്ഥ അഥവാ നിയമം. അമ്പും- സ്നേഹിക്കുന്ന അഥവാ ആദരിക്കുന്ന, ദേശികാഗ്ര്യന്‍ം- ഗുരുനാഥന്‍, പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ എന്ന്‌ ഇവിടെ അര്‍ത്ഥം, പട്ടം- സ്ഥാനം. അഭി ധാനമായി പേരായിത്തീര്‍ന്നു. ചട്ടമ്പി എന്ന പദത്തിന്‌ ചട്ടത്തെ അമ്പു ന്നവന്‍ എന്നര്‍ത്ഥം അതായത്‌ ക്ലാസിലെ മോണിട്ടര്‍. മോണിട്ടര്‍, ഇംഗ്ലീഷ്‌ പദമാണ്‌. മോണിട്ടര്‍ എന്നതിന്റെ മലയാളരൂപമാണ്‌ ചട്ടമ്പി. ചട്ടംപിള്ള, ചട്ടമ്പിപ്പിള്ള എന്നും പറയും. പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത്‌ ആശാന്‍ സ്വാമികളെ ക്ലാസ്സിലെ 'ചട്ടമ്പി'യാക്കി. സ്ഥാനപ്പേര്‍ പിന്നീട വ്യക്തി നാമമായി മാറി. അങ്ങനെ ചട്ടമ്പിയെന്ന്‌ അദ്ദേഹം പ്രസിദ്ധനായിത്തീരുകയും ചെയ്തു. ഭൂവിം ഭൂമിയില്‍ വിശ്രുതന്‍ കീര്‍ത്തിമാന്‍.

ശ്ശോകം:3 മഞ്ങുത്വമാരീനാ പനിമാമലതനീ മകള്‍ക്കു നെഞ്ചത്തു തഞ്ചുമൊരു മഞ്ജ ഭുഷയായ? രഞ്ങ്ജിച്ച ഷണ്ടിമുഖസ്സുരേശന; 22സനായ വിദ്യാഗിരാജ ഭഗവന്‌ തവ സുപ്രഭാതം

ശ്രോകം:ദ3 മഞ്ജുത്വമാര്‍ന്നം മനോഹരമായ, പനിമാമലതന്‍ മകള്‍ക്ക്‌ം ഹിമവല്‍പുത്രിയായ ശ്രീ പാര്‍വതിക്ക്‌, നെഞ്ചത്തു തഞ്ചുമൊരു- നെഞ്ച ത്തിരിക്കുന്ന. മഞ്ജുള ഭൂഷയായി- മനോമോഹനമായ ആഭരണമായി. രഞ്ജിച്ചം ശോഭിച്ച. ഷണ്‍മുഖസുരേശന്‌- ദേവശ്രേഷ്ഠനായ ശ്രീ ഷണ്‍മു ഖന. ശ്രീ ബാലസുബ്രഹ്മണ്യനെ ശ്രീ പാര്‍വ്വതിയുടെ മാറത്തു പ്രകാ ശിച്ച മണിഭൂഷണമായി കല്‍പിച്ചിരിക്കുന്നു. ഷണ്‍മുഖദാസനാണല്ലോ ചട്ടമ്പി സ്വാമികള്‍.

11

.ശ്രാകം:4 തുംഗാനുഭാവനഗജാരമണന്‍,ഗഥരി(ത7- രംഗാവനായ ന7ഗമം സകല്ലാര്‍ഹമാക്കാന്‍൯ നങ്കാഖ്യമാത്യജഠരാദവതാരമാര്‍നാ . ഹിദ്യാഗിരാജ ഭഗവ തവ സു,പചഭാതം.

ശ്ശലോകം:4 ശ്രീ ചട്ടമ്പി സ്വാമികള്‍ ശിവാവതാരമാണെന്നു പറയുന്നു. തുംഗാനുഭാവന്‍ം മഹാനുഭാവന്‍. അഗജാരമണന്‍-- അഗജയുടെ (ശ്രീ പാര്‍വ്വതിയുടെ) രമണന്‍ (ഭര്‍ത്താവ്‌) ശ്രീ പരമേശ്വരന്‍. അഗജ-- അഗ ത്തിന്‌ (പര്‍വതത്തിന്‌) ജനിച്ചവള്‍- ശ്രീ പാര്‍വ്വതി. ധരിത്രീരംഗാവ നായ: ധരിര്രീരംഗത്തിന്റെ (ഭൂമിയുടെ) അവനത്തിന്‌ (രക്ഷയ്ക്ക്‌) ആയി ക്കൊണ്ട്‌, നിഗമം- വേദം. സകലാര്‍ഹമാക്കാന്‍- എല്ലാ ആളുകള്‍ക്കും അര്‍ഹതയുള്ളതാക്കി തീര്‍ക്കാന്‍. നങ്കാഖ്യമാതൃജഠരാദ്- നങ്ക അഥവാ നങ്ങമ്മപ്പിള്ള എന്ന മാതാവിന്റെ വയറ്റില്‍ നിന്നും. അവതാരമാര്‍ന്ന- അവതരിച്ച. ലോകക്ഷേമത്തിനു വേണ്ടി വേദം സാര്‍വജനീനമാക്കി ത്തീര്‍ക്കാന്‍ ശ്രീ പരമേശ്വരന്‍ നങ്ങമ്മപ്പിള്ളയുടെ ഗര്‍ഭത്തില്‍ അവതരിച്ച താണ്‌ ശ്രീ ചട്ടമ്പിസ്വാമികള്‍ എന്നാണ്‌ കവി അഭിപ്രായപ്പെടുന്നത്‌. നങ്ക അഥവാ നങ്ങമ്മപ്പിള്ളയെന്നത്‌ സ്വാമികളുടെ മാതാവിന്റെ പേരാണ്‌.

ശാകും:ട പചങ്കത്മ!/ത്‌ നിനാതിസുഗന്ഥ്മിയന്നുപൊങ്ങും പങ്കേരുഹച്ഛടി, ദരി്രതയിങ്കല്‍ നിന്നും സദ്യോവിമുക്തിയുടെ ഫുങ്കുചയായ്‌ വിടരന വിദ്യാധിരാജ ഭഗവന്‌ തവ സുഭ്ചഭ്ഥതം

ശ്ലോകം:ട പജംത്തില്‍ നിന്ന്‌- ചെളിയില്‍ നിന്നും, അതിസുഗന്ധമിയന്നു പൊങ്ങും- അത്യന്തം സുഗന്ധത്തോടു കൂടി ഉയര്‍ന്നുവരുന്ന. പങ്കേരു ഹപ്പടിട- ചെന്താമരപ്പൂ എന്നപോലെ. സദ്യോവിമുക്തിം പെട്ടെന്നുള്ള മോക്ഷസിദ്ധി, ചെളിയില്‍ കുരുത്ത ചെന്താമരപ്പൂവ സുഗന്ധവാഹിയായി വിടര്‍ന്നുല്ലസിക്കുന്നതു പോലെ, ദാരിദ്ര്യത്തില്‍ ജനിച്ച സ്വാമികള്‍ സദ്യോ മുക്തിയുടെ പുങ്കുലയായി പരിലസിച്ചു എന്നു സാരം., ക്രമമു ക്തിയെന്നും, സദ്യോ മുക്തിയെന്നും മുക്തി രണ്ടു തരത്തിലുണ്ട്‌. യമം,

12

നിയമം, ആസനം, (പ്രാണായാമം തുടങ്ങിയ അനുഷ്ഠാനങ്ങള്‍, തപസ്സ്‌ എന്നിവയിലൂടെ പല ജന്മങ്ങള്‍ കൊണ്ട്‌ നേടുന്ന മുക്തിക്കാണ്‌ ക്രമമു ക്തിയെന്നു പറയുന്നത്‌. ഒരു ജീവിതം കൊണ്ടു തന്നെ അനായാസ മായി ജീവന്മുക്തനാകുന്ന അവസ്ഥ സദ്യോമുക്തിയും. സ്വാമികള്‍ നേടിയത്‌ സദ്യോമുക്തിയായിരുന്നല്ലോ. ശ്രീ ചട്ടമ്പിസ്വാമികളുടെ സമാ ധിയെക്കുറിച്ച്‌ ശ്രീ നാരായണ ഗുരു രചിച്ച അനുസ്മരണ ശ്ലോകദ്വയ ത്തില്‍ “ശുകവര്‍ത്മനാ' എന്ന പദപ്രയോഗത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

ംശ്ാകം:6 വിസ്തരണ്ണഫാല; മതികാത്ത വിശാലന്വേതം വിദ്യോതകാങെജവദനംമഹന?യ ഗതം ഇത്യാദിയാഥ്‌വനു കണ്ണിനു പുണ്യമായ വദ ഭഗവന൯/ തവ സുപ്രഭാതം

ശ്ലോകം: വിസ്താരഫാലതലം- വിശാലമായ നെറ്റിത്തടം. അതികാ ന്തവിശാലന്റേതംട മനോഹരവും വിടര്‍ന്നതുമായ കണ്ണുകള്‍. വിദ്യോ തകാബ്ജവദനം- പ്രകാശപൂര്‍ണവും താമരപ്പുപോലുള്ളതുമായ മുഖം. മഹനീയഗാത്രം- മഹത്വമാര്‍ന്ന ശരീരം. ഇത്യാദിയാല്‍-ഇവകൊണ്ട്‌, വിശാലമായ നെറ്റിത്തടം. തിളക്കമാര്‍ന്നതും വിടര്‍ന്നതുമായ കണ്ണു കള്‍, (്രകാശപൂര്‍ണ്ണവും താമരപ്പൂപോലുള്ളതുമായ മുഖം എന്നിവ യോടു കൂടിയ സ്വാമികളുടെ രൂപം കണ്ണുകള്‍ക്കു പുണ്യപൂരമാണെന്നു താലപര്യം.

ശ്ാകം: 7

കാഷ്ഥായമിളിഹ, കമണ്ഡലുവില്ലമറ്റു-

വേഷ്ഥാദിയാല്‍്‌ (പകമേറം യമിഭാവമി്ു/

ആര്‍ഷാദിയാണു മുനിഭുഷണമെനു കാക്കും

വിദ്യാഗിരാജ ഭഗവ്‌/ തവ സുപ്രഭാതം. ശ്ലോകം:7 കാഷായമില്ല- കാഷായ വസ്ത്രം അണിഞ്ഞിട്ടില്ല. കമണ്ഡ ലുവില്ല- ജലപാത്രവുമില്ല. കമണ്ഡലുട സന്യാസിമാരുടെ ജലപാ ത്രം. മറ്റു വേഷാദിയാല്‍ പ്രകടമാം- മറ്റു തരത്തിലുള്ള വേഷാദികള്‍

13

കൊണ്ടു പ്രകടമാക്കപ്പെടുന്ന യമിഭാവമില്ല- യമിയുടെ ഭാവവുമില്ല. യമി- ഇന്ദ്രിയനിഗ്രഹം ശീലിച്ചുവന്‍ (സന്യാസി) ആര്‍ഷാദിയാണ്‌- ആര്‍ഷം ദൈവം, പൌരുഷം മുതലായവയാണ്‌. മുനിഭൂഷണം- മുനിമാര്‍ക്ക്‌ ഭൂഷ ണമായിട്ടുള്ളത്‌. എന്നു കാട്ടും” എന്നു കാണിച്ചുതരുന്ന. ആര്‍ഷം, ദൈവം, പൌരുഷം എന്ന്‌ തത്വജ്ഞാനം മുന്നു തരത്തിലുണ്ട്‌. “തത്വ ജ്ഞാനം ത്രിവിധം ഭേദാദ്ദൈവാര്‍ഷ പൌരുഷത്വസ്യ' എന്ന്‌ അദ്ദൈ താമൃത മഞ്ജരി. ദേവന്മാരുടെ അനുഗ്രഹം മൂലം ലഭിക്കുന്ന തത്വ ജ്ഞാനമാണ്‌ ദൈവം. ഗുരുനാഥന്മാരില്‍ നിന്നും , ശാസ്ര്രാഭ്യസന ത്തില്‍ നിന്നും ലഭിക്കുന്ന തത്വജ്ഞാനം പൌരുഷം. യോഗീശ്വരന്മാ രുടെ സമാധിയില്‍ നിന്നുണ്ടാകുന്ന ബുദ്ധിയുടെ ചൈതന്യവിശേഷ ത്താല്‍ സിദ്ധിക്കുന്ന തത്വജ്ഞാനം ആര്‍ഷവും. ഇതിന്‌ പ്രാതിഭം എന്നും പേരുണ്ട്‌. പ്രാതിഭജ്ഞാനം സര്‍വ്വജ്ഞതയ്ക്ക്‌ കാരണമാകും. 'പ്രതിഭത്വാദ്‌ സര്‍വം എന്ന്‌ പതഞ്ജലി എടുത്തു പറയുന്നത്‌ അതു കൊണ്ടാണ്‌. മിക്ക സന്യാസിമാര്‍ക്കും പൌരുഷജ്ഞാനമാണുണ്ടാവു, ക. ചട്ടമ്പി സ്വാമികള്‍ക്കുണ്ടായിരുന്നത്‌ ആര്‍ഷജ്ഞാനമാണ്‌. തന്മൂല മാണ്‌ അദ്ദേഹം സര്‍വജ്ഞനായിത്തീര്‍ന്നതും. 'സര്‍വ്വജ്ഞ.” എന്നു ശ്രീ നാരായണഗുരു വിശേഷിപ്പിച്ചിരിക്കുന്നത്‌ ഓര്‍ക്കുക. കായത്തില്‍ കാഷായവും കയ്യില്‍ കമണ്ഡലുവുമായി യമിഭാവത്തില്‍ നടക്കുന്ന തല്ല സന്യാസമെന്നും ആര്‍ഷാദികളായ തത്വജ്ഞാനലബ്ധിയാണ്‌ സന്യാസിക്കുണ്ടായിരിക്കേണ്ടതെന്നും സ്വാമികള്‍ തെളിയിച്ചു. ബാഹ്യ മായ സന്യാസവേഷമല്ല, ആന്തരമായ തത്വജ്ഞാനമായിരുന്നു സ്വാമി കളുടെ സന്യാസിത്വത്തിന്റെ അടിത്തറയെന്നു സാരം.

ശോകം: നങ്ങമ്മയെന്ന നറുകച്ചക വമ്്പുത്ത തുംഗാഭിരാമതയെഴും സുരപുഷ്പമായ? അദ്ദൈതതത്/ വരഗന്ധമഹോ പരത്തും വിദ്യാധിരാജ ഭഗവന്ദി/ തവ സ്പുപഭാതം

ശ്ലോകം: 8 നങ്ങമ്മയെന്ന നറുകല്പകവല്ലിട നങ്ങമ്മപിള്ളയാകുന്ന കല്‍പലത. തുംഗാഭിരാമതയെഴും- അതിമനോഹരമായ, സുരപുഷ്പംട

ടം

14

കല്പവൃക്ഷപ്പുവ്‌. അദ്വൈതതത്വവരഗന്ധം- അദ്വൈതതത്ചത്തിന്റെ ശ്രേഷ്ഠമായ സൌരഭ്യം.മാതാവായ നങ്ങമ്മപ്പിള്ളയെ കലപലതയായും സ്വാമികളെ ലതയില്‍ പൂത്ത സുരപുഷ്പമായും രൂപണംചെയ്തി രിക്കുന്നു. സ്വാമികളാകുന്ന സുരപുഷ്പം അദ്വൈതതത്വ സൌരഭ്യം പരത്തുന്നു.

ശ്ശോകം:ഒ (ചപ്ാച്‌ന കേരള ച്തി/(ത പ്യച്ഛ'യോഗി- ചുുരത്തിനെ പ്രതിഭ കൊണ്ടു മഥിച്ചു പാരം ന്വാദുറ്റ പുരീമൃചതിതാമൃയതമുദ്ധഥതിച്ച! വിദ്യാഗിരാ2ജ ഭഗവന/ തവ സു;പഭാതം.

ശ്ലോകം:9 പ്രാചീന കേരള ചരിത്ര പയപ്പയോധിപ്പുരത്തിനെ- പ്രാചീന കേരളത്തിന്റെ ചരി രത മാ കുന്നപാല്‍ക്കടലിന്റെ കയത്തെ.പയ പൃയോധിടപാല്‍ക്കടല്‍പൂരം- കയം. പ്രതിഭം: ബുദ്ധി സാമര്‍ത്ഥ്യം. സ്വാദുറ്റ- സ്വാദേറിയ. പൂര്‍വചരിതാമൃതംട പൂര്‍വചരിത്രമാകുന്ന അമൃ ത്‌. ഉദ്ധരിച്ച ഉയര്‍ത്തിയെടുത്ത പാല്‍ക്കടല്‍ മഥനം ചെയ്തപ്പോള്‍ സ്വാദേറിയ അമൃത്‌ ഉയര്‍ന്നു വന്നു. അതുപോലെ സ്വാമികള്‍ കേരള ചരിത്രമാകുന്ന പാലാഴി കടഞ്ഞ്‌ പൂര്‍വചരിത്രമാകുന്ന അമൃത്‌ ഉയര്‍ത്തി യെടുത്തു എന്ന്‌ താല്‍പര്യം. സ്വാമി തിരുവടികള്‍ എഴുതിയ “പ്രാചീന മലയാളം” എന്ന ഗ്രന്ഥമാണ്‌ ഇവിടെ സൂചിപ്പിക്കപ്പെടുന്നത്‌.

ശ്ലോകം: വേദാഗികാരമൊരു കുത്മകയല്ലതിങ്കല്‍ ജാതത്വമിള് റാരനാതിവിഭേദമില്ല/ തത്വമാദ്യമുലകത്ത?നു കാഴ്ചവച്ച വിദ്യാധിരാജ ഭഗവന്‍ തവ സ്ധുപ്ചഭാതം

ശ്ശലോകം:10 വേദാധികാരം- വേദം കൈകാര്യം ചെയ്യാനുള്ള അവകാ ശം. ജാതിത്വമില്ല- ജാതിഭേദമില്ല. നരനാരിവിഭേദമില്ല- ആണെന്നോ പെണ്ണെന്നോ ഉള്ള ഭേദമില്ല. വേദാധികാരം പ്രാഹ്മണര്‍ക്കു മാത്രമാ ണല്ലോ ഉണ്ടായിരുന്നത്‌. അത്‌ അവരുടെ കുത്തകയല്ലെന്നും ആര്‍ക്കും വേദം പഠിക്കാമെന്നും അതില്‍ സ്ത്രീപുരുഷ ഭേദം പോലും നോക്കേണ്ട

15

കാര്യമില്ലെന്നും ഉള്ള ആശയം സ്വാമികള്‍ പ്രചരിപ്പിച്ചു എന്നു സാരം. “ന സ്ര്രീ ശുദ്ര വേദമധീയാതാം' എന്നും മറ്റുമുള്ള പ്രമാണങ്ങളെ സ്വാമികള്‍ നിഷേധിച്ച കാര്യമാണ്‌ ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്‌. സ്വാമികള്‍ രചിച്ച വേദാധികാര നിരൂപണം എന്ന ഗ്രന്ഥത്തെക്കുറിച്ച്‌ ഇവിടെ സ്മരിക്കുന്നു. വേദം ആര്‍ക്കും പഠിക്കാമെന്ന തത്ത്വം ആദ്യം പ്രചരിപ്പിച്ചതും സ്വാമികളാണ്‌.

ശ്മോകം:1 നേരായ മര്‍ത്യ ഗുണമെന്നതു സ്രീവ്ൃജീവ- കാരുണ്യ മെന്നു തെള്കിയിച്ച! മഹാനുഭാവന്‌ ആരമ്ജദാസമൊരുചോഷ്ഷഥിവോടു കണ്ട- വിദ്യാധിരാജ ഭഗവ/൯്‌/ തവ സ്ധു(പഭ്ഥതം.

ശ്രോകം:1! നേരായ മര്‍തൃഗുണം-മനുഷ്യരുടെ ശരിയായ ഗുണം.സര്‍വ്വ ജീവകാരുണ്യം-സര്‍വ്വജീവനോടും അതായത്‌ സര്‍വ്വ ജീവികളോടുമുള്ള ദയാവായ്പ്‌. സര്‍വ്വജീവികളോടും കാരുണ്യമുണ്ടായിരിക്കുകയെന്ന താണ്‌ യഥാര്‍ത്ഥ മനുഷ്യഗുണമെന്നര്‍ത്ഥം. മഹാനുഭാവന്‍ടമഹാത്മാ വ്‌. ആരാജദാസം- രാജാവു മുതല്‍ ദാസന്‍ വരെ. സ്വാമികളുടെ ജീവ കാരുണ്യ നിരൂപണമെന്നഗ്രന്ഥം ഇവിടെ സമരിക്കപ്പെട്ടിരിക്കുന്നു. ശ്ലോകം: നി അദ്ദൈതചിന്തയുടെ പദ്ധത? ബദ്ഥമോദം

ശുദ്ഥ7കതിച്ചു സ്ുജനാഗമനാര്‍ഹമാക്കു?

ശുദ്ഥാദിഭാഷയുടെ ജാതകഡും കുറിച്ച്‌

വിദ്യാഥിരാജ ഭഗവന്ദ്‌/ തവ സു്രഭാതം.

ശ്ലോകം:12 അദ്ദൈതചിന്തയുടെ പദ്ധതി- അദ്വൈതചിന്തയുടെ മാര്‍ഗ്ഗം. അദ്ദൈതചിന്ത-പരമാത്മാവും ജീവാത്മാവും ഒന്നാണെന്നുള്ള ചിന്ത. പദ്ധതിടംമാര്‍ഗ്ഗം, ബദ്ധമോദം-സന്തോഷത്തോടുകൂടി. അപദ്വൈതപദ്ധതി ശുദ്ധവും സുഗമവുമാക്കി തീര്‍ക്കുന്നതുകൊണ്ട്‌ സന്തോഷമുണ്ടാകാമ ല്ലോ. സുജനാഗമനാര്‍ഹം-സുജനങ്ങള്‍ക്ക്‌ ഗമിക്കത്തക്കത്‌. ശുദ്ധാദി ഭാഷ-ശുദ്ധമായ ആദിഭാഷ. ആദിഭാഷ തമിഴായിരുന്നുവെന്നാണ്‌ സ്വാമി കളുടെ അഭിപ്രായം. ജാതകം കുറിച്ച- (ആദിഭാഷയുടെ) ഉല്‍പത്തി മുതലായവയെക്കുറിച്ച്‌ എഴുതിയ. ലോകത്ത്‌ ആദ്യമുണ്ടായ ഭാഷ തമി

16

ഴാണെന്നും, മറ്റുഭാഷകളെല്ലാം അതിന്റെ അപ്രഭംശരൂപങ്ങളാണെന്നും ആദിഭാഷയെന്ന ഗ്രന്ഥത്തില്‍ സ്വാമികള്‍ സ്ഥാപിച്ചിട്ടുണ്ട്‌. “ജാതകം കുറിച്ച' എന്ന പ്രയോഗം കൊണ്ട്‌ ഇക്കാരൃമാണ്‌ കവി അര്‍ത്ഥമാക്കു ന്നത്‌. അദ്വൈതചിന്ത സാമാന്യജനങ്ങള്‍ക്ക്‌ സുഗമമാക്കി തീര്‍ക്കാന്‍ സ്വാമികള്‍ “അദ്ദൈത ചിന്താ പദ്ധതി" എന്ന ഗ്രന്ഥമെഴുതി. ആദിഭാഷ തമിഴാണെന്ന്‌ തെളിയിക്കാന്‍ “ആദിഭാഷ” എന്ന്‌ ഗ്രന്ഥം രചിച്ചു. ഇവ യിലാദ്യത്തേത്‌ വേദാന്തഗ്രന്ഥവും രണ്ടാമത്തേത്‌ ഭാഷാ ശാസ്ത്രഗ്ര ന്ഥവുമാണ്‌. ആദിഭാഷ തമിഴിലാണ്‌ രചിച്ചത്‌. രണ്ടു ഗ്രന്ഥവും ഇവിടെ സ്മരിക്കപ്പെടുന്നു.

ംശ്ാകം:13

ലേദാന്ത ദാറ്മവറാകേസര്‍!, തത്വചിന്തറ- ഭേദാരവിന്ദഗതരാജിത രാജഹംസം ആദേയസ്രിവ്വമത സ്ധാരദ ചാതി്‌ജാതം. വിദ്യാഗിരാജ ഭഗവ/൯/ തവ സ്പു്രഭാതം.

ശ്ശോകം:13 വേദാന്ത ദാന്തവനകേസരിടവേദാന്തമാകുന്ന ദാന്തവന ത്തിലെ കേസരി. ദാന്ത-ഇണങ്ങിയ, കേസരിടസിംഹം. വേദാന്തമാകുന്ന ഇണങ്ങിയ വനത്തിലെ സിംഹമെന്നര്‍ത്ഥം. സിംഹം വനരാജനാണ്‌. സ്വാമികള്‍ വേദാന്തവനത്തിനു രാജനാണെന്നു ധ്വനിപ്പിക്കപ്പെട്ടിരിക്കു ന്നു. വേദാന്തം അവിടുത്തേക്ക്‌ ഇണങ്ങിയ വിഷയവുമാണല്ലോ. വേദാ ന്തത്തെ വനമായി രൂപണം ചെയ്തിരിക്കുന്നു. തത്വചിന്താഭേദാര വിന്ദ ഗതരാജിതരാജഹംസംടതത്വചിന്താഭേദങ്ങളാകുന്ന അരവിന്ദങ്ങളില്‍ (താമരപ്പുക്കളില്‍) ഗതനായിരുന്ന (ഗമിച്ചിരുന്ന) രാജഹംസം. ഹംസം താമരപ്പൂക്കളില്‍ ഗമിച്ച്‌ അതിന്റെ സാരസര്‍വസ്വമായ മധു നുകര്‍ന്നുല്ല സിക്കുന്നു. അതുപോലെ തത്വചിന്താഭേദങ്ങളാകുന്ന താമരപ്പൂക്കളില്‍ ഗമിച്ച്‌ സ്വാമികള്‍ അവയുടെ സാരം ഗ്രഹിച്ചു രസിച്ചു എന്നര്‍ത്ഥം. സാംഖ്യം, ബദ്ധം, വൈശേഷികം, വേദാന്തം എന്നീ ഹിന്ദുമത തത്വ ചിന്തകളിലും, ക്രിസ്തുമതം മുഹമ്മദുമതം തുടങ്ങിയ ഇതര മതത്വ ശാസ്ര്തങ്ങളിലും നിഷണാതനായിരുന്നല്ലോ സ്വാമികള്‍. ആദേയ സര്‍വമതസാരദ പാരിജാതം- ആദേയമായ (സ്വീകരിക്കപ്പെടത്തക്കതാ

17

യ) സര്‍വ്വമതങ്ങളുടേയും, സാരാംശങ്ങളെ ദാനം ചെയ്യുന്ന പാരിജാതം (കല്പവൃക്ഷം). കല്പവ്ൃക്ഷത്തോട്‌ എന്തു ചോദിച്ചാലും ഉടനെ ലഭി ക്കും. അതുപോലെ ഏതു മതത്തിന്റെ സാരാംശങ്ങളെക്കുറിച്ചു ചോദിച്ചാലും സ്വാമികളില്‍നിന്നും ഉടനെ ഉത്തരം കിട്ടുമെന്നു ധ്വനി. ക്രിസ്തുമതസാരാദികളായ ഗ്രന്ഥങ്ങളെക്കുറിച്ച്‌ ഇവിടെ സ്മരിക്കാം.

ശ്ലോകം: ചഛിത്താദികശിക്കുമറിയാനരുതാത്തതാകും ചഛിത്മായ നിത്യ വിയദുജ്ജ്ഥചഫാചഭുവിത്‌ ല്‌ ക്ഷഗമാം ദ്യുമണ്‌?7തര്‍7 മണാ/ങഥാബങ്മായ വിദ്യാധിരാജ ഭഗവ൯/ തവ സുര ഭാതം.

ശ്ലോകം:14 ചിത്താദികള്‍ക്കും-മനസ്സറ്‌, വാക്ക്‌, പ്രവൃത്തി എന്നിത്യാദി കള്‍ക്കുപോലും, അറിയാന്‍ കഴിയാത്തതാകുംട- അറിയാന്‍ കഴിയാത്ത തായ, മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ, അറി യാന്‍ കഴിയാത്തതായ, ചിത്തായ നിത്യവിയദുജ്ജ്വല ഫാലഭുവില്‍-- ചിത്താകുന്ന )ജ്ഞാനമാകുന്നു) നിതൃവിയത്തിന്റെ (നിത്യാകാശത്തി ന്റെ) ഉജ്ജലമായ (ജ്വലിക്കുന്ന) ഫാലഭൂവില്‍ (നെറ്റിത്തടത്തില്‍) ജ്ഞാനാകാശത്തില്‍. പ്രത്യക്ഷമാം-പ്രത്യക്ഷമായിക്കാണുന്ന, ദ്യുമണി തന്‍ മണിബിംബം-സൂര്യബിംബം ദ്യൂമണിട-സൂര്യന്‍. മണി ബിംബം-മനോഹരമായ ബിംബം. ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ പൂര്‍ണ്ണമായി അറിയാന്‍ കഴിയാത്ത ജ്ഞാനമാ കുന്ന ആകാശദേശത്ത്‌ പ്രത്യക്ഷമായിക്കാണുന്ന സുര്യബിംബമാണ്‌ സ്വാമികള്‍ എന്നുസാരം. സൂര്യന്‍ എന്ന പരാമര്‍ശം കൊണ്ട്‌ സ്വാമി തിരുവടികളുടെ പാണ്ഡിത്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ശ്ദോകം:1ട

ദ?നാനുകന്മി, കരുണാവരുണാഥി്ാസം,

ദുനാത്മശാത്മി, പദസ്സേവക ചാതിജാതം,

നാനാറ്ഥിപകഗ്ഘനമണ്ഡച ചണ്ഡവാതം വിദ്യാഗിരാജ ഭഗവറ/ തവ സു(ചഭഥതം.

4

18

ശ്ശരോകം:1ട ദീനാനുകമ്പി- ദീനന്‍മാരോട്‌ അനുകമ്പയുള്ളവന്‍. അനു കമ്പ- സഹാനുഭൂതി അഥവാ കൃപ. അനുകമ്പി-കൃപയുളളവന്‍, കരു ണാവരുണാധിവാസം- കരുണക്കടല്‍. വരുണാധിവാസം-കടല്‍. ദൂനാ ത്മശാന്തി-ദുഃഖിതര്‍ക്ക്‌ ആത്മശാന്തി നല്‍കുന്നവന്‍, പദസേവക പാരി ജാതം-പാദസേവ ചെയ്യുന്നവര്‍ക്ക്‌ കല്പവൃക്ഷം. നാനാവിപക്ഷഘന മണ്ഡലചണ്ഡവാതം-നാനാതരത്തിലുള്ള വിപക്ഷജനങ്ങളാകുന്ന (എ തിരാളികളാകുന്ന) ഘനമണണ്‍്ഡലത്തിന്‌ (മേഘസമൂഹത്തിന്‌) ചണ്ഡ വാതം (കൊടുങ്കാറ്റു) ടെ എതിരാളികളെ തുരത്തു ന്നവനെന്നര്‍ത്ഥം.

ശ്വോകാ:16 പേരേറിടുനാ ഗുരുവ്ഥയദിയുന്ന (രര്മ- നാരായണനാമ?ഹസദ്ഗുരുദേവനായി പാര്രത്യമാര്‍റ്ൃഗമതു പാതിനുകാട്ടിടുന്ന വിദ്യാഗിരാജ ഭഗവ/൯/ തവ സുപഭാതം.

ശ്ലോകം:16 പേരെറിടുന്ന-പ്രസിദ്ധനായ ഗുരുവായറിയുന്ന ശ്രീമന്നാരാ യണന്നും-ശ്രീ നാരായണഗുരുവിനുപോലും. സദ്ഗുരുദേവനായി-്രഹ്മ വിദ്യാഗുരുവായി. സദ്ഗുരു എന്നാല്‍ സ്ദ്ദുപത്തിലിരിക്കുന്ന ഗുരു എന്നര്‍ത്ഥം. 'ര്രഹ്മവിദ്‌ (ബ്രഹ്മൈവ ഭവതി” എന്ന്‌ പ്രമാണമനുസരിച്ച്‌ (്രഹ്മജ്ഞാനി ബ്രഹ്മം തന്നെയാണ്‌ അങ്ങനെ ബ്രഹ്മരൂപത്തില്‍ അഥവാ സ്രദൂപത്തിലിരിക്കുന്ന ഗുരുവാണ്‌ സദ്ഗുരു. ശ്രീ നാരായണ ഗുരുതന്നെ. ചട്ടമ്പിസ്വാമികള്‍ തന്റെ സദ്ഗുരുവാണെന്ന്‌ പറഞ്ഞിട്ടു ണ്ട്‌. ഇത്തരം സദ്ഗുരുക്കന്മാരില്‍നിന്നും പ്രസരിക്കുന്ന ആദ്ധ്യാത്മിക ശക്തിയ്ക്ക്‌ ശിഷ്യന്റെ മായാമോഹങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്‌. മായാമോഹങ്ങളകറ്റി ശ്രീ നാരായണഗുരുവിന്‌ മോക്ഷോപദേശം നല്‍കിയ സദഗുരുവാണല്ലോ ചട്ടമ്പിസ്വാമികള്‍. ശ്രീനാരായണഗുരുവിന്റെ ചില ജിവചരിത്രകാരന്‍മാര്‍ പരമസത്യത്തെ അനൃഥാകരിക്കാന്‍ ശ്രമച്ചു കാണുന്നുണ്ട്‌. അതു ശരിയല്ല പാര്രത്യമാര്‍ഗ്ഗം-പരലോകത്തു ലഭിക്കുന്ന ഭാഗ്യത്തിനുള്ളവഴി. പാരിന്-ലോകത്തിന്‌ പരലോക ഭാഗ്യം കിട്ടാനുള്ള വഴികളാണല്ലോ സ്വാമികള്‍ ലോകത്തിനു നല്‍കിയത്‌.

19

ശ്മോകം:17 മാനാ/ഗ്യ ചോദക, വിമേദക, മോക്ഷഷദാദി നാനാതരം, ഗുരുപരമ്മരയിങ്കലെന്നും മാനിച്ചീടും മഹതമോക/ദനായ്‌ വിളങ്ങും വിദ്യാധിരാജ ഭഗവ/നീ7/ തവ സ്ധു[പചഭാതം.

ശ്ലോകം:17 മാനാഗ്ര്യന്‍മാരായ (ബഹുമാനമുള്ളവരില്‍ അഗ്രേസരന്‍മാ രായ- അത്യന്തം ബഹുമാനിക്കപ്പെടേണ്ടവരായ) ചോദകന്‍, വിമോദ കന്‍ (മോദകന്‍) മോക്ഷദന്‍ എന്നിങ്ങനെയുള്ള സന്യാസഗുരുക്കന്മാ രില്‍ ശ്രി ചട്ടമ്പിസ്വാമികള്‍, മോക്ഷദനായി വിളങ്ങുന്നു എന്നര്‍ത്ഥം. ചോദകന്‍, മോദകന്‍, മോക്ഷദന്‍ എന്ന്‌ സന്യാസഗുരുക്കന്മാര്‍ മൂന്നുതര ത്തിലുണ്ട്‌. അദ്ധ്യാത്മമാര്‍ഗ്ഗത്തലേക്ക്‌ ശിഷ്യനെ പ്രചോദിപ്പിക്കുന്ന ഗുരുവാണ്‌ ചോദകന്‍. ബ്രഹ്മതത്വം ഉപദേശിച്ച്‌ അദ്ധ്യാത്മ മാര്‍ഗ്ഗത്തി ലേക്ക്‌ ശിഷ്യന്‌ സന്തോഷം ജനിപ്പിക്കുന്ന ഗുരു മോദകന്‍. മന്ത്രോപ ദേശം കൊണ്ട്‌ ബ്രഹ്മസാക്ഷാത്കാരം ബോധ്യപ്പെടുത്തി മായാബന്ധ ങ്ങളില്‍ നിന്നും ശിഷ്യനെ മുക്തനാക്കുന്ന ഗുരു മോക്ഷദനും, ശ്രീ ചട്ട മ്പിസ്വാമികള്‍ മോക്ഷദനായ ഗുരുവാണ്‌. ശ്രീ നാരായണ ഗുരു, ശ്രീനീ ലകണ്ഠ തീര്‍ത്ഥപാദന്‍, തീര്‍ത്ഥപാദസ്വാമികള്‍ എന്നിവര്‍ക്ക്‌ മോക്ഷോ പദേശം നല്‍കി ഭവബന്ധവിച്ചിത്തി വരുത്തിയത്‌ സ്വാമി തിരുവടിക ളാണല്ലോ.

ശാകം:18 വന്ദിച്ചണഞ്ഞമുനിനഥായക നാം വിവേകാ- നന്ദന്നു സംശയ നിവ്ൃത്തിവരുത്തുവാനായ്‌ ചിനീമു(ദകാട്ടി വഴിപോരി വിശദീകരിച്ച വിദ്യാഗിരാജ ഭഗവ/൯/ തവ സുചഭാതം.

ശ്ലോകം:18 ചിന്‍മുദ്ര പിടിക്കുമ്പോള്‍ അത്‌ ആത്മസാക്ഷാത്കാരത്തിന്‌ എങ്ങനെ പ്രയോജകീദവിക്കുന്നു എന്നൊരു സംശയം ശ്രീ വിവേകാ നന്ദ സ്വാമികള്‍ക്കുണ്ടായിരുന്നു. കണ്ണില്‍ക്കണ്ട സര്‍വസന്യാസി ശ്രേഷ്ഠ ന്മാരോടും അദ്ദേഹം അതിനെപ്പറ്റി ചര്‍ച്ച ചെയ്തിട്ടുമുണ്ട്‌. തൃപ്തികര മായ സമാധാനം ആരില്‍നിന്നും കിട്ടിയില്ല. വിവേകാനന്ദന്‍ കേരള

20

ത്തില്‍ വന്ന്‌ എറണാകുളത്ത്‌ ചന്തുലാലിന്റെ (കൊച്ചിയിലെ എ.എസ്‌. പി.) വീട്ടില്‍ വിശ്രമിക്കുന്ന കാലത്ത്‌ ശ്രീ ചട്ടമ്പിസ്വാമികളുമായി പരി ചയിക്കാനിടയായി. ചിന്‍മുദ്രയെപ്പറ്റിയുളള ചോദ്യം അപ്പോഴും ആവര്‍ത്തിക്കപ്പെട്ടു. സ്വാമികള്‍, അന്നുവരെ പ്രകാശിതമായിട്ടില്ലാത്ത ഏതോ ഉപനിഷത്തില്‍നിന്നും ചില ശ്ലോകങ്ങളുദ്ധരിച്ച്‌ വ്യാഖ്യാനിച്ചു കേള്‍പ്പിച്ചു. അതിന്റെ പശ്ചാത്തലത്തല്‍ വിവേകാനന്ദനെക്കൊണ്ട്‌ ചിന്‍മുദ്ര പിടിപ്പിച്ചു. അപ്പൊഴാണ്‌ അതിന്റെ അനുഭൂതി വിവേകാന ന്ദനു ബോദ്ധ്യമായതും. അദ്ദേഹത്തിന്റെ സംശയങ്ങള്‍ മാറിയതും. സംഭവം നടക്കുന്നത്‌ 1918-ല്‍ ആണ്‌. അതായത്‌ ചട്ടമ്പിസ്വാമികളുടെ സമാധിക്ക്‌ ആറുകൊല്ലം മുമ്പ.

ശ്ലോകം: 19, ഇഷ്ടരിക്കു കരീമ്മഫല/ ദു ഷ്ക്ൃത? ന?തികാട്ടാന്‍ പട്ടിക്കു സദ്യ പരിചോടു നടത്തിനന്നായ്‌ വ്യഷ്ടിക്കു കരീമ്മഗുണ തതത്വമുദാഹതിച്ച വിദ്യാധിരാജ ഭഗവനി/ തവ സുചഭാതം

ശ്ശലോകം:19 ഇഷ്ടര്‍ക്ക്‌- തന്നോട ഇഷ്ടമുള്ളവര്‍ക്ക്‌. തന്റെ ഭക്തജന ങ്ങള്‍ക്ക്‌. കര്‍മ്മഫല ദുഷ്കൃതി- പ്രവ്ൃത്തിദോഷം. ജീവിതകാലത്ത്‌ അഹങ്കാരം കൊണ്ട്‌ അവനവന്‍ ചെയ്യുന്ന ദുഷകര്‍മ്മങ്ങളുടെ ഫലം അനന്തരജന്മത്തില്‍ എങ്ങനെ അനുഭവിക്കുന്നുവെന്ന്‌ ഇഷ്ടജനങ്ങള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കാനാണത്രെ അദ്ദേഹം സുപ്രസിദ്ധമായ പട്ടി സദ്യ നടത്തിയത്‌. തിരുവനന്തപുരത്ത തമ്പാനുരുള്ള കല്ലുവീട്ടില്‍ വച്ചാണ്‌ സ്വാമികള്‍ പ്ട്ടിസദ്യ നടത്തിയതെന്ന്‌ പറയപ്പെടുന്നു. സദ്യ കഴിഞ്ഞ്‌ മടങ്ങിയ പട്ടികളെ ഓരോന്നിനേയും ചൂണ്ടി “ഇവന്‍ കഴിഞ്ഞ ജന്മത്തില്‍ പോലീസ്‌ ഇന്‍സ്പെക്ടറായിരുന്നു. പലരേയും ഇടിച്ചിട്ടു ണ്ട്‌. ഇവന്‍ കൈക്കൂലിപ്പാവിയായിരുന്നു എന്നും മറ്റും ഗൃഹനായക നോടു പറഞ്ഞുവത്രെ. ഇജ്ജന്മത്തിലെ പട്ടികള്‍ മുജ്ജന്മത്തിലെ ദുഷ്ടന്മാരായ ഉദ്യോഗസ്ഥ ശ്രേഷ്ഠന്മാരായിരുന്നുവെന്നാണ്‌ സ്വാമി കള്‍ സൂചിപ്പിച്ചത്‌. ജീവിച്ചിരിക്കുമ്പോള്‍ സത്കര്‍മ്മം ചെയ്താലേ അന

21

ന്തര ജന്മത്തില്‍ ഉത്കൃഷ്ടജന്മം കിട്ടുകയുള്ളു. ദുഷ്കര്‍മ്മം ചെയ്താല്‍ അപകൃഷ്ടജന്മമേ ലഭിക്കുകയുള്ളു. കര്‍മ്മനീതി പട്ടിസദ്യയിലൂടെ വെളിപ്പെടുത്തി വ്യക്തികള്‍ക്ക്‌ കര്‍മ്മഗുണതത്വം ഉദാഹരിക്കുകയായി രുന്നു സ്വാമികള്‍. വൃഷ്ടിക്ക്‌ം വ്യക്തിക്ക്‌. കര്‍മ്മഗുണതത്വം- സ്വകര്‍മ്മ ങ്ങള്‍ ഉണ്ടാക്കുന്ന നന്മ നുയക്ുടെ നിജസ്ഥിതി.

ശ്രോകം:20 കഷൊല്ലാനണഞ്ഞ കടുവയുടെ നോരക്കടുത്തു മെല്ലെത്തലോടിയതിനെങ്ു/(ത ശാന്തനാക്കു ഉളാസമേോഥ തിതിച്ചു നടത്തിവിട വിദ്യാധിരാജ ഭഗ൨0/ തവ സുപ്രഭാതം

ശ്ലോകം:29 ക്രൂരനായ ഒരു കടുവ ഒരിക്കല്‍ സ്വാമിയുടെ നേര്‍ക്കു ചാടി വന്നു. അതുകണ്ട്‌ കൂടെയുണ്ടായിരുന്ന ഭക്തന്മാര്‍ ഭയന്ന്‌ മരങ്ങളില്‍ കയറി അഭയസ്ഥാനം നേടി. സ്വാമികളാകട്ടെ അടുത്തു വന്ന കടുവായെ തട്ടിത്തലോടി. “ഇവിടെ നില്‍ക്കാതെ ആളുകള്‍ കണ്ടാൽ നിന്നെ ക്കൊല്ലും' എന്നു സ്നേഹാര്‍ദ്രനായി പറഞ്ഞു. ഹിംധ്രജന്തു ഒരു മാന്‍കുട്ടിയെപ്പോലെ ശാന്തനായി, വാലാട്ടിക്കൊണ്ട്‌ സ്വാമികളുടെ പാദം നക്കിത്തുടച്ചിട്ട സ്ഥലം വിട്ടു. ഇതു കണ്ടു മരത്തിലിരുന്നവര്‍ അന്ധാ ളിച്ചു പോയി. കോടനാട്ടുവനത്തില്‍ വച്ചാണ്‌ സംഭവം നടന്നതെന്നു പയപ്പെടുന്നു. കഥയാണ്‌ ഇവിടെ സുചിപ്പിക്കുന്നത്‌.

ശ്ലോകം: 21 ഭോഗം വിടരത്തിയതിരുകഷ/ വിഘാ വമിച്ച ഭോഗ്‌(്ദനെക്കരതലത്തിലണച്ചുമരം യോഗത്തിനാതി മറുകരയ്ക്കു കടതതിവിടട വിദ്യാധിരാജ ഭഗവ! തവ സ്പു(്രഭാതം.

ശ്രോകം:മ ഭോഗം വിടര്‍ത്തി പത്തി വിടര്‍ത്തി. ഭോഗം: പത്തി. അതി രൂക്ഷവിഷം വമിച്ച മാരകമായ വിഷം പ്രവഹിപ്പിച്ച. ഭോഗീന്ദ്രനെ- സര്‍പ്പത്തെ.കരതലത്തിലണച്ച്‌- കയ്യിലെടുത്ത്‌. മന്ദം- സാവധാനം. യോഗ ത്തിനാല്‍ -- ഭാഗ്യം കൊണ്ട്‌.മറുകരയ്ക്കു കടത്തിവിട- മറ്റൊരു സ്ഥല

൧൧2

ത്തേക്ക്‌ കൊണ്ടു ചെന്നാക്കിയ. വിഷം വമിക്കുന്ന പാമ്പിനെ തല്ലി ക്കൊല്ലുകയാണ്‌ പതിവ്‌. പക്ഷെ സര്‍പ്പത്തിന്റെ ഭാഗ്യം കൊണ്ട്‌ സ്വാമി കള്‍ അതിനെ തൃക്കയ്യിലെടുത്തു. തന്‍മൂലം സര്‍പ്പത്തിനു ചാകാതെ മറ്റൊരിടത്തെത്തി രക്ഷപ്പെടാന്‍ കഴിഞ്ഞു., ഭോഗം” എന്ന പദത്തിന്‌ വിഷയസുഖങ്ങളെന്നും, ഭോഗീന്ദ്രനെന്ന പദത്തിന്‌ ലാകിക സുഖാ നുഭവങ്ങളില്‍ മുഴുകിക്കഴിയുന്നവനെന്നും യോഗത്തിനാല്‍ എന്ന പദ. ത്തിന്‌ യോഗശക്തികൊണ്ട്‌ എന്നും കൂടി അര്‍ത്ഥമുണ്ട്‌. അതിനാല്‍ ലൌകിക ഭോഗങ്ങളില്‍ മുഴുകിക്കഴിഞ്ഞ ആളുകളെ സ്വാമികള്‍ തന്റെ യോഗശക്തികൊണ്ട്‌ മറുകരയ്ക്ക്‌ (മോക്ഷ മാര്‍ഗ്ഗത്തിലേക്ക്‌) നയിച്ചു എന്നൊരു അര്‍ത്ഥാരോപം കൂടി ഇവിടെ ധ്വനിക്കുന്നു.

ശ്ശലോകം:22 കുപക്കര പ(്രഥിതമില്മതിത്ക്കടനു- സ്ത്രാപാദിവിട്ടു, (ത?ദിനത്തിനകത്തു ഭംഗ്യാ പേരവെ ത്ൃരന്തവിധി്‌ സരീവമഹോ2? പഠിച്ച വിദ്യാധിരാജ ഭഗവറ്‌/ തവ സുപ്രഭാതം.

ശ്ശലോകം:22 കൂപക്കരപ്രഥിതമില്ലമതില്‍- കൂപക്കരമഠം എന്നു പ്രസിദ്ധ മായ നമ്പൂതിരി ഇല്ലത്തില്‍. പ്രഥിതം- പ്രസിദ്ധം. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഒരു നമ്പൂതിരി ഇല്ലമായിരുന്നു കൂപക്കരമഠം. ഇവര്‍ വലിയ ജന്മികളും താന്ത്രികന്മാരുമായിരുന്നു. സ്വാപാദി വിട്ടം സ്വാപം (ഉറക്കം) മുതലായവ കൂടാതെ ഈണും ഉറക്കവുമില്ലാതെ. സ്വാപം- ഉറക്കും. ത്രിദിനത്തിനകത്ത്‌- മൂന്നു ദിവസത്തിനുള്ളില്‍. പേര്‍പെറ്റ- സുപ്രസി ദ്ധമായ. ത്ര്ത്രവിധി സര്‍വം എല്ലാ ത്രന്രവിധികളും. ശ്രീ ചട്ടമ്പി സ്വാമി കള്‍ കൂപക്കരമഠത്തിലെ ഗ്രന്ഥപ്പുരയില്‍ കടന്ന്‌ ഈണും ഉറക്കവുമി ല്ലാതെ. സ്വാപം- ഉറക്കം. ത്രിദിനത്തിനകത്ത്‌- മൂന്നു ദിവസത്തിനുള്ളില്‍, പേര്‍റ്പറ്റ- സുപ്രസിദ്ധമായ.ത്രന്രവിധി സര്‍വം- എല്ലാ തന്ത്രവിധികളും . ശ്രീ ചട്ടമ്പിസ്വാമികള്‍ കൂപക്കരമഠത്തിലെ ഗ്രന്ഥപ്പുരയില്‍ കടന്ന്‌ ഈണും ഉറക്കവുമില്ലാതെ മൂന്നു ദിവസം കൊണ്ട്‌ ത്ര്ത്രവിധികള്‍. ക്ഷേത്രപ്രതിഷ്ഠാദി കാര്യങ്ങള്‍ എന്നിവ പഠിച്ചു എന്ന്‌ ഐതീഹ്യം. അന്ന്‌ ചട്ടമ്പി. സ്വാമിക്ക്‌ ഇരുപത്തിഒമ്പത്‌ വയസ്സായിരുന്നു പ്രായം.

൧3

ശോകം: 23 യോഗത് ശക്തിയതുകൊങ്ടു ഭുജിഷ്്യച്ത്തം വേഗം വശിച്ഛതുചിതജ്ഞനു ചേര്ന്നതക്ല/ ആഗസ്തുതാ, ത്മപരഹിംസനാമെന്നുരച്ച- വിദ്യാധിരാജ ഭഗവന്‌ തവ സു;ചഭാതം.

ശ്ശലോകം:2മ3 യോഗത്ചശക്തി- യോഗശക്തി. ഭുജിഷ്യചിത്തം- ശിഷ്യ രുടെ മനസ്സ്‌.ഭുജിഷ്യര്‍ം ശിഷ്യന്മാര്‍.വശിപ്പത്‌- വശീകരിക്കുന്നത്‌. ഉചി തജ്ഞന്- തപ:ശക്തിയുടെ ഓചിത്യം അറിയാവുന്നവനന്‍.ആഗ സ്സത്-അത്‌ (യോഗ ശക്തി കൊണ്ട്‌ ശിഷ്യരുടെ മനസ്സിനെ വശപ്പെടു ത്തുന്നത്‌) പാപമാണ്‌. ആഗസ്സ്‌ം പാപം. ആത്മപരഹിംസനംട തന്നോടും അന്യരോടും ചെയ്യുന്ന ഹിംസ. എന്നുരച്ചം എന്നു പറ ഞ്ഞ. കോടനാട്ടുവനങ്ങളില്‍ സ്വാമികള്‍ വിശ്രമിക്കുന്ന കാലത്തു നടന്ന ഒരു സംഭവമാണിവിടെ പരാമര്‍ശിക്കുന്നത്‌. തീര്‍ത്ഥപാദപരമസംഹ സ്വാമികള്‍ ചട്ടമ്പിസ്വാമികളോടൊത്ത്‌ യോഗസാധനകള്‍ ശീലിച്ചു താമ സിക്കുന്നു. യോഗ സാധനകളുടെ ശക്തിവിശേഷാതിശയങ്ങളെക്കു റിച്ച്‌ സ്വാമികള്‍ തീര്‍ത്ഥപാദരോട്‌ സംസാരിക്കുകയായിരുന്നു. എന്നിട്ടു പറഞ്ഞു. “ഗുരു തന്റെ യോഗസിദ്ധികള്‍ കാട്ടി ശിഷ്യനെ അദ്ഭുതപ്പെ ടുത്തുകയോ വശീകരിക്കുകയോ ചെയ്യരുതെന്ന്‌. അതു പാപമാണ്‌. ശിഷ്യഹൃദയത്തെ ദുര്‍ബലപ്പെടുത്താനേ അതു സഹായിക്കുകയുള്ളു. ചില സന്യാസിമാര്‍ അങ്ങനെ ചില അദ്ഭുതങ്ങള്‍ കാണിക്കാറുണ്ട്‌. അത്‌ തന്നോടും അന്യരോടും കാണിക്കുന്ന ഹിംസയാണ്‌. ഇത്രയും പറഞ്ഞിട്ട അടുത്തൊരു മരത്തില്‍ പടര്‍ന്നു കിടന്ന വല്ലിയെ താഴേ യ്ക്കിറങ്ങാന്‍ അദ്ദേഹം കൈവിരല്‍ കൊണ്ട്‌ ആംഗ്യം കാട്ടി. അതു ടനേ ചുറ്റഴിഞ്ഞ്‌ താഴെ ഇറങ്ങി. വീണ്ടും ആംഗ്യം കാട്ടിയപ്പോള്‍ അതു പഴയപോലെ മരത്തില്‍ ചുറ്റിക്കയറി. യോഗശക്തി കൊണ്ടാണ്‌ സ്വാമി കള്‍ അദ്ഭുതം കാണിച്ചത്‌. പക്ഷെ വള്ളിയുടെ ഇലകളെല്ലാം വാടിയിരുന്നു. ശ്രോകം:24 (ബ്/ഹ്മഥ മനുഷ്യ വടിവാരീനാവന7തചത്തിതീ സമ്മോദമോടു നിജ ഛഫീലകളാട? വീണ്ടും (ഖ/ഛ്ത്തിനുകൂള സ്സഹജസ്ഥിതിയായ്ച്ചമഞ്ഞ വിദ്യാഗിരാജ ഭഗവന്‌ തവ സുപ്രഭാതം

൧4

ശ്ലോകം:24 ര്രഹ്മം- പരര്ബഹ്മം. മനുഷ്യവടിവാര്‍ന്ന്‌- മനുഷ്യരൂപമെടു ത്ത്‌. അവനീതലത്തില്‍ - ഭൂമിയില്‍. സമ്മോദമോട്- സന്തോഷപൂര്‍വ്വം. യഥേച്ഛം എന്ന്‌ ഇവിടെ അര്‍ത്ഥം. നിജ-- തന്റെ. ലീലകളൂാടിം ജീവനലീ ലകളാടിയിട്ട. ്രഹ്മത്തിന്റെ സഹജാവസ്ഥയില്‍ത്തന്നെ പരിപൂര്‍ണ്ണ മായിത്തീര്‍ന്ന. എല്ലാ ജീവന്റെയും ഉല്പത്തി സ്ഥാനം ബ്രഹ്മമാണല്ലോ. ബ്രഹ്മം മനുഷ്യരൂപത്തില്‍ ചട്ടമ്പിസ്വാമിയായി ജനിച്ചു. ജീവവാസനയ നുസരിച്ച്‌ തന്റെ ജീവനലീിലകളാടിത്തിര്‍ന്ന ശേഷം വിണ്ടും . ബ്രഹ്മ ത്തിന്റെ സഹജാവസ്ഥയില്‍ പൂര്‍ണ്ണത പ്രാപിച്ചു എന്നര്‍ത്ഥം. ്രഹ്മ സ്വരൂപനായ തിരുവടികള്‍ വീണ്ടും (്രഹ്മരൂപനായി എന്നു സാരം. സ്വാമിതിരുവടികളുടെ സമാധി, ജീവന്റെ പരിപൂര്‍ണ്ണമായ ബ്രഹ്മലയം തന്നെയായിരുന്നു എന്നു സൂചന. ശ്ലോകം:25 .

മേോരായ കാരണവരായൊമൊരു “കുമ്പള ത്തെ

ച്ചാരത്തു) കണ്ട്മ?ത കരതുകമാരന്നൊരിക്കത്‌

തീരാത്ത പുണ്വയമൊടു പര്മനയിതിക്കടന്നെ

വിദ്യാധിരാജ ഭഗവന്നി/ തവ സു(ചഭാതം.

ശ്ലോകം:മട നേരായ കാരണവരായൊരും ശരിക്കും തന്റെ കാരണവ രായ. കുമ്പളത്തു ശങ്കുപ്പിള്ളയെ ആദ്യമായി കണ്ടയുടനേ തന്നെ സ്വാമി കള്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തത്‌ “കാരണവരേ' എന്നാ ണ്‌. കുമ്പളത്തിന്‌ അന്ന്‌ 28 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. അപ്പോള്‍ അടുത്തു നിന്ന ഒരു ഭക്തന്‍ സ്വാമികളോടു ചോദിച്ചു ചെറുപ്പക്കാര നായ ഇദ്ദേഹത്തെ സ്വാമികള്‍ കാരണവരെന്നു വിളിച്ചതെന്തിനാണെന്ന്‌ അപ്പോള്‍ തിരുവടികള്‍ പറഞ്ഞു. കഴിഞ്ഞൊരു ജന്മത്തില്‍ എന്റെ കാര ണവരായിരുന്നുവെന്ന്‌. അതുകൊണ്ടാണ്‌ “നേരായ കാരണവര്‍” എന്ന്‌ പ്രയോഗിച്ചത്‌. തീരാത്ത പുണ്യമൊട്‌- അഴിവില്ലാത്ത പുണ്യത്തോടു കൂടി. സ്വാമികള്‍ പന്മനയില്‍ വന്നത്‌, പന്മനദേശത്തിന്റെ തന രേകം കൊണ്ടാണെന്നു സുചന.

ശ്ശോകം:26 കാലേ നിനച്ചു നിജ ദിവഖ്യസമാശി മേട ക്കാലേ കടക്കുമൊരു കാര്ത്തിക നാളിലെന്നായ്‌ ലല്ഥവചുസ്സഥ വെടിഞ്ഞുടനാത്മരുപാ ചാലേ വരിച്ച! ഭഗവ൯/ തവ സുപ്രഭാതം

൧5

ശ്ലോകം: 26 നിജ ദിവ്യ സമാധിട തന്റെ സമാധി മേടക്കാലേ കടക്കു മൊരു കാര്‍ത്തിക നാളിലെന്നായ്‌-: മേടമാസത്തിലെ കാര്‍ത്തിക നക്ഷ ത്രത്തിലാണെന്ന്‌, കാലേം- കാലേകൂട്ടിത്തന്നെ. നിനച്ച്‌- വിചാരിച്ച്‌. അഥ അനന്തരം. ലീലാവപുസ്സ്‌- ജീവനലീലകളാടാന്‍ വേണ്ടി മാത്രം സ്വീക രിച്ച ശരീരം. വെടിഞ്ഞ്‌- ഉപേക്ഷിച്ചിട്ട.ഉടന്‍- ഉടനെതന്നെ. ആത്മദേഹ തന്റേതായ യഥാര്‍ത്ഥ സ്വരൂപം, അതായത്‌ ബ്രഹ്മവപുസ്സ്‌, ചാലേവ രിച്ച സ്വീകരിച്ച മേടമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ തന്റെ സമാധി സംഭവിക്കുമെന്ന്‌ യഥാകാലം അവിടുന്നു മനസിലാക്കി. എന്നിട്ട കാലമായപ്പോള്‍ ജീവന ലീലകള്‍ക്കു വേണ്ടി താന്‍ സ്വീകരിച്ച തന്റേ തല്ലാത്ത ശരീരത്തെ ഉപേക്ഷിച്ചിട്ട സ്വന്തമായ ബ്രഹ്മവപുസ്സു സ്വീക രിച്ചു എന്നര്‍ത്ഥം. കൊല്ലവര്‍ഷം 1099 മേടം 23-ാം തീയതി (1924 മേയ്‌ 5) വൈകുന്നേരം നാലു മണിക്ക്‌ കാര്‍ത്തിക നക്ഷത്രത്തില്‍ നടന്ന. മഹാസമാധിയാണ്‌ ഇവിടെ സൂചിപ്പിക്കപ്പെടുന്നത്‌.

ശ്ശോകം:27 ജമ്മകാലമിഹ താവക പാദപത്മം പുജിക്കുവാരനി കഴിവെനിക്കു തരേണമെന്തും ജനയചാപമകചാര്‍രി വഴികാട്ട്‌ടേണം വിദ്യാധിരാജ ഗുരുദേവ/ ഭവ (്രസ്ധാദം

ശ്ശോകം:27 വിദ്യാധിരാജ ഗുരുദേവ- ഗുരു ദേവനായ അല്ലയോ വിദ്യാധിരാജ ഭഗവാനേ! ഭവല്‍ പ്രസാദം അവിടുത്തെ (പസാദം. ഇഹ- ലോകത്ത്‌. ആജന്മകാലം- ജീവിച്ചിരിക്കുന്നിടത്തോളം കാലം. താവക പാദപത്മം പുജിക്കുവാന്‍- അവിടുത്തെ ത്ൃപ്പാദ ങ്ങള്‍ പുജിക്കുവാന്‍. കഴിവെനിക്കു തരേണം എനിക്കു കഴിവു നല്‍ക ണം. ജന്മപാപമകലാന്‍- ജന്മത്തില്‍ ചെയ്തുപോയ പാപ ങ്ങള്‍ അകന്നു പോകാന്‍. വഴികാട്ടിടേണംട വഴി കാണിക്കുകയും വേണം. മരിക്കുംവരെ അങ്ങയുടെ തൃപ്പാദപുജ ചെയ്യാനും ചെയ്തു പോയ പാപങ്ങള്‍ നശിക്കാനും അവിടുത്തെ പ്രസാദം എന്നെ അനു ഗ്രഹിക്കേണമേ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

26

ശ്മോകം:28 ശ്വേതശ്ലേത വിഭുതിഭാസ്സുര ലല൦- ടാഭം, യത/(ദദം ഷസത്‌- (പ/7ത (ശ?കളഥൌതകാന്തവപഫുഷമ, കാരുണ്ട്യ പുര്‍ങ്ണേക്ഷണം, സ്ഛഫ?ത പ്രേമ മരദ്ദസാര,മമരം പചദ്മാസനസ്ഥം,വിഭും, (ശ? ഒട്ടാരകദേവദേവമനിശം വിദ്യാഗിരാജം ഭമേ.

ശ്ലോകം: 28 ശ്വേതശ്ശേത വിഭൂതിഭാസുരലലാടാഭം- നല്ല മെണ്മയുള്ള ഭസ്മം കൊണ്ടു മനോഹരമായ നെറ്റിത്തടത്തിന്റെ ഭംഗിയോടു കൂടിയ വനും ശ്വേതശ്ശ്വേതം-: നല്ലവണ്ണം വെളുത്തത്‌. ശ്വേത ശബ്ദത്തിന്റെ ആവര്‍ത്തനം വെണ്മയുടെ ആധികൃത്തെ സൂചിപ്പിക്കുന്നു. യതീന്ദ്രം- സന്യാസിശ്രേഷ്ഠനും ലസത്പ്രീത ശ്രീകളധൌാതകാന്തവപുഷം- ലസത്തും (ഭംഗിയേറിയതും) പ്രീതവും ((പീതികരവും) ശ്രീകരവും (ഐശ്വര്യകരവും) കളധൌതകാന്തവും (കളുധൌാതം പോലെ അതായത്‌ സ്വര്‍ണം പോലെ കാന്തിയേറിയതും) ആയ വപുസ്സോട (ശരീരത്തോ ടു) കൂടിയവനും- സ്വര്‍ണം പോലെ മനോഹരമായ ശരീരത്തോടുകൂ ടിയവനും. സ്വാമികള്‍ക്ക്‌ സ്വര്‍ണത്തിന്റെ നിറമായിരുന്നുവെന്ന്‌ അവി ടുത്തെ നേരില്‍ കണ്ടിട്ടുള്ള ശ്രീ ചിത്രമെഴുത്തു വര്‍ഗ്ഗീസ്‌ രേഖപ്പെടു ത്തിയിട്ടുണ്ട്‌. കാരുണ്യപൂര്‍ണ്ണേക്ഷണം-- കാരുണ്യം നിറഞ്ഞ കണ്ണുക ളോടു കൂടിയവനും. സ്ഫീത പ്രേമ മരന്ദസാരം- സ്ഫീതമായ (വര്‍ദ്ധി ച്ച) പ്രേമമാകുന്ന (നിഷ്ക്കാമസ്നേഹമാകുന്നു മരന്ദത്തിന്റെ (തേനി ന്റെ) സാരസര്‍വസ്വമായവനും. അമരം മരണമില്ലാത്തവനും പദ്മാസ നസ്ഥംട പദ്മാസനത്തില്‍ സ്ഥിതി ചെയ്യുന്നവനും വിഭും- വിഭുവും(മഹാ പ്രഭുവും) ആയ ശ്രീ ഭട്ടാരകദേവദേവം- ശ്രേഷ്ഠനായ ശ്രീ ഭട്ടാരകദേ വനെ. അനിശം- എപ്പോഴും ഭജേ- ഞാന്‍ ഭജിക്കുന്നു. ഓം നമോ. ഭഗവതേ വിദ്യാധിരാജായ

൧7

ധ്യാനദ്ദോകങ്ങള്‍

ധശ്ലാകം: 1 വന്ദേഹം ദേവദേവം, മുനികുലതിലകം, മുക്തിസന്ദായകം തം

വ/ദ്ദേ വ്യന്ദാരകാഗ്രേസര വിനുതപദം, വന്ദന?യാനുഭാവാ

വദ്ദേ (ബെഫന്ധരുപം, വിശരണഡിഷശ്യോന്‌ മാദസ്ധാമ്രഗ്‌? സാരം,

വന്ദേ വിഖ്യാത വിശ്വചോത്തരചതിതമമും ഹന്ത വിദ്യാഗിരാജം

ശ്ലോകം: 1 ദേവദേവം - ദേവദേവനും, മുനികുല തിലകം- മുനികുല ത്തിനു തിലകം (നെറ്റിപ്പൊട്ട) ആയിട്ടുള്ളവനും, മുക്തിസന്ദായകം മുക്തിപ്രദനും, വൃന്ദാരകാഗ്രേസരവിനുതപദം- ദേവശ്രേഷഠന്മാരാല്‍ പോലും വന്ദിക്കപ്പെടുന്ന പാദങ്ങളോടു കൂടിയവനും, ബ്രഹ്മ സ്വരുപം- ബ്രഹ്മസ്വരുപനും വിശരണ വിഷയോന്മാദ സാമഗ്രിസാരം- വിഷയോന്മാ ദത്തിനു കാരണമാകുന്ന സാമഗ്രികളുടെ ശക്തി മുഴുവന്‍ നശിപ്പിച്ചവനും (വിഷയ സുഖങ്ങള്‍ വെടിഞ്ഞവനും), വിഖ്യാത വിശ്വോത്തര ചരിതംട ലോകപ്രശസ്തമായ ചരിതത്തോടു കൂടിയവനും ആയ അമും തം വിദ്യാ

ധിരാജം- വിദ്യാധിരാജനെ, വന്ദേഹം- ഞാന്‍ വന്ദിക്കുന്നു. ശോരോകം:2 വേഷാചാക്ൃത? ൨൧൭ കാദ്മകമന?യാംഗം, ഫിശാലാളികം, നാസാകേസ്വരഭാസുരോജ്ചല' മുഖാം- ഭോജം മനോരങ്ങകം, ദോഷാശേഷ7 വിശോഷണാത്മച/തി്‌തം, പ്രേമാസ്പദം, താപ്‌സം, സംന്ധാരാര്‍ണ്ണവതാരകം, ഹൃദ്‌? സദാ വിദ്യാഗിരാജം ഭജേ.

൧8

ശ്ശലോകം:മ വേഷാലംകൃതി വിട്ടകാന്തകമനീയാംഗം- കാഷായം, കമ ണ്ഡലു മുതലായ സന്യാസിമാരുടെ വേഷാലങ്കാരങ്ങളൊന്നുമില്ലാ ത്തതും, കാന്തവും (കാന്തിയേറിയതും) കമനീയവും (മനോഹരവും) ആയ അംഗത്തോടു (ശരീരവിലാസത്തോടു) കൂടിയവനും, വിശാലാ ളികം- വിസ്തൃതമായ നെറ്റിത്തടത്തോടു കൂടിയവനും; നാസാകേസ രഭാസുരോജ്ജ്ല- നാസികയാകുന്ന കേസരത്താല്‍ ഭാസുരവും (മനോ ഹരവും) ഉജ്ജ്വലവും( പ്രകാശിക്കുന്നതും) മനോരഞ്ജകവും - മന സ്സിന്‌ ആനന്ദം നല്‍കുന്നതും ആയ, മുഖാംഭോജം- താമരപ്പു പോലുള്ള മുഖത്തോടു കൂടിയവനും, ദോഷാശേഷ വിശോഷണാത്മചരിതംട സര്‍വ ദോഷങ്ങളെയും ക്ഷയിപ്പിച്ച ജീവിതകഥയോടു കൂടിയവനും; പ്രേമാസ്പദം- പ്രതിഫലേച്ചഛയില്ലാത്ത നിഷ്ക്കളങ്കസ്നേഹത്തിന്‌ ഇരി പിടമായവനും, സംസാരസാഗരം കടത്തിവിടുന്നവനും ആയ വിദ്യാ ധിരാജം-- വിദ്യാധിരാജനെ സദാ- എപ്പോഴും, ഹൃദിട ഹൃദയത്തില്‍, ഭജേ- ഞാന്‍ ഭജിക്കുന്നു. ംശാകം: 3 നി . (ബ/ഫഗ്യാനമഹസ്സ്റുയരീന്ന മുഖും, രമ്യാവദാതാഭമായ്‌ തമ്മ?7ത്ച്ചേര്നിടതുര്‍നു നാഭിവരെയും മീളുന്തൊര ശ്മരശുവും, സമ്മോഹങ്ങളുകന്നു കാന്തിപൊഴിയും ത്യക്കണ്ടിവിലാസങ്ങളും ചെമ്മേ ചേരര്‍ന്നാമരാഭനായ? വിലസും ഭട്ടാരകേശം ഭേ.

ശ്ലോകം:3. ്രഫ്മധ്യാനമഹസ്സുയര്‍ന്ന മുഖവും- ബ്രഹ്മധ്യാനത്തിന്റെ തേജസ്സു കൊണ്ടു പ്രകാശിക്കുന്ന മുഖവും, രമ്യാവദാതാഭമായ്- രമ്യവും (മനോഹരവും) അവദാതവും (വെളുത്തതും) ആഭവും (കാ ന്തിയേറിയതും) ആയതും, തമ്മില്‍ച്ചേര്‍ന്നി തൂര്‍ന്നു- തമ്മില്‍ച്ചേര്‍ന്നതും ഇടതൂര്‍ന്നതും ആയി നാഭിവരെ നീണ്ടു കിടക്കുന്ന ശ്മ്രശുക്കളോട (മുഖരോമങ്ങളോടു കൂടിയവനും), എല്ലാ മോഹങ്ങളും

൧29

അകന്നവനും, കാന്തിചൊരിയുന്ന തൃക്കണ്‍ വിലാസങ്ങളോടു കൂടിയ വനും ആയി, അമരാഭനായി- ദേവനെപ്പോലെ കാന്തിയുള്ളവനായി, വിലസും ശോഭിക്കുന്ന, ഭട്ടാരകേശം- ഭട്ടാരകേശനെ ച്ചട്ടമ്പിസ്വാമി യെ) ഭജേം- ഞാന്‍ ഭജിക്കുന്നു.

വിദ്യാധിരാജ രാനങ്ങള്‍

1

മുനിവര/ മുനിജനമണിവൊരു മഞ്ഞിവര?/ വരഫലദ്ായക./ ദേവ വിഭോ/ തവപദയുഗളമസനോഹരസ്സരസ്ധിജ- മിവനടിചണിയുകയാണു വിഭോ/ (ശ്രിതജന ദുരിത നിവാരണ ന്മി്ചുുണ നി- കാമ നിരഞ്ജന യോഗമതേ/ നതജനസുക്യതവിഗാന റ്ചകണ ന2ഥ൧/ നമാമി? നമാമി പദേ ശരദിജശശിമണ്‌ ങ്ിിംബ/ സമുജ്ജ്ഥ/ ചാരു മുഖറംങുജസതമ്യ രുചച/

കള കളഥൌരതസമാനാസുമോഹനാ കാറ്തകമേബര കാകമ്യരുചേ

റ്ഥിമച' മറ/7യസസ ൧൨൫ മനോരമ ശ്രിരന്ധിജ ഭുഹ്ഥിത മൌാചിരുചേ/ വിതതധവിരാജിത ഫാചതഥ്ചഞ്ച7്‌ത ഭുത്തിവിലാസ വ്‌ഗാനരുചേ

തവപദ കമചമരദ്ദരസം മമ.

ഫൃദയ മരാളിക ഫിങ്ത? സദാ ഭവഭയടതിത മഹാമയദുരിത വഥി-

31 .

നാശക ഭേഷജമേഷഥ രസം.

ഗുരുവര/ ഗുരുതര ദുതിതതരാര്‍ണ്ണവ നുരകകളില്‍്‌ മുഴുകുമൊതിവനനിശം തവ പദതളിരൊരു തരണ്ട്യതാകണ- മറിവ്ധിനു നിറക.ലായ മുനേ? (പതിഭടഖണ്ഡന/ രിപുജനദണ്ഡന/ മുനിജനാമണ്ഡ്ഥമണ്ഡനമേ/ നിരുപമപണ്ഡിത/ ബുഥജനമണ്ഡിത/ തവചദ്മുണ്ടകമ്ഹശരണം ഉലകിടമഖിലമു റഞ്ഞു നിറഞ്ഞ ഛി ദാമൃത ലഹരിനുകര്‍ന്നു സദാ നലമൊടു ഭാവസമാധിയില്‍ മു ഗുക?യ നവഗുണപത്മള/ പാലയ മാം സുരവര൭7 സുര്മുനിജനചതിസ്വേഥ്ത? സുചതിത/ സുവിദിത/ സുഗുണനിഗേ/ ചദയുഗപയന്ധിജ പരിമള പതി്ചയ- ചദമതു വിതരതു മമ ഭവ്ധികം.

2 മുനിമാരണിമണ? മയലിയിലണിയും- വരമണിയായ്‌ രുപ മക നാകിയ ഗുഹമാനസ- മണ്മിയായ്‌ മലനാടിനു പുകളേകിയ വരയോഗികശ്‌- മണ്മിയായ്‌ മരുവഗീടിന ഭട്ടാരക പദകമലം വന്ദേ ച്ുരുഭു തിയിലൊളിവീശിയൊരളികം 2 ദികുതുകഠ- ചൊരിയും ശിരന്ധിജസംഹതിവി്ലസന്മുഖ- ൧൧൧൦,

3൧2

കതുണാമ്യത കിരണാവ്ഥിവഴിയും മിഴിയുഗളം വരദാരുണ ചരണാംബുജയുഗവും ഹൃദി കലയേ കമലാസനകഷിതസ്ഥിതി കലരുന്നൊരു രുപം, കരബ്ന്ധഥിത ചിയ്മു(രയെൊട൦കൊഴുകും രുപ ചരണാധ്രിതജ്നമംഗലകരമാം തവ രുപാ സതതം മമ ഹൃദയത്തിനു കണിയായിവരേണം സകച്ചാഗമ കച്ശാംങുഗ്‌ മഥനാമ്യത സാരം സകച്ചാര്‍ഹമതെന്നോതിയ സമദ്രിശനഭഗവരി/ നിഗമാവലി വഥിഭജിച്ചൊരു മുനിദേവനുപഫോഥും കഴിയാത്തൊരു കലയാണതു കലയേ തവ പാദം അറിവിന നിറകടലായ്‌ സ്വയമറിവിന്നുറ -- വിമൊയ്‌ മറനാചിനുമുറവായി്‌ഹ,കലകശ്ക്കൊരു കലയറയ്‌ ശുകരഥ്യയിലതിസത്വരമിത? ഛിത്ച്ഛദ മേറാന്‍ കഴിവേതൊരു മുനിവത്യനു ചരമുണ്ടിതുപോഥെ നരജീവിതദുരയാലതിദുതിതം മമജന്മം കറഠയാവരുതതിനായിഹ വരമേകുക ദേവധ/ തരുണാരുണ വരകോമളതരപങ്കഴജ സദൃശം ചരണം തവ തരണം മമ ശരണം ഗുരുദേവാ

പ്രൊഫ. ജി വേലായുധന്‍ നായരുടെ കൃതികള്‍

ശ്രീ വിദ്യാധിരാജ പുരാണം ലി

സഹ്ജ

ഗുമസ്തന്‍

യമുനാഘട്ടം

ഹീര

ഉമാകേരളം (ഒന്നാം സര്‍ഗ്ഗം) നളിനി ഭാരതം സ്ത്രീപര്‍വം

കരുണ

മലയാള ശാകുന്തളം നളചരിതം ആട്ടക്കഥ (നാലാം ദിവസം)

മഹാകവി ഉള്ളൂര്‍

മഹാകവി വള്ളത്തോള്‍ മഹാകവി കുമാരനാശാന്‍ എ.ആര്‍.രാജരാജവര്‍മ്മ പത്തു രത്നങ്ങള്‍

കല്യാണ സൌഗന്ധികം

ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍.

(ഹംസപ്പാട്ട) (ഖണ്ഡകാവ്യം) (നാടകം)

(ചെറുകഥാ സമാഹാരം) (ഗാന്ധിക്കവിതകള്‍) (വ്യാഖ്യാനം)

ഇതുതുതുതുതു

(ബാലസാഹിത്യം)

യ്യ

ചോദകന്‍, മോദകന്‍, മോക്ഷദന്‍ എന്ന്‌ സന്ന്യാസി ഗുരുക്കന്മാര്‍ ; മൂന്നു തരത്തിലുണ്ട്‌. അദ്ധ്യാത്മ മാര്‍ഗ്ഗത്തിലേക്ക്‌ ശിഷ്യനെ പ്രചോദിപ്പിക്കുന്ന ഗുരുവാണ്‌ ചോദകന്‍. ്രഹ്മതത്ത്വം

ഉപദേശിച്ച്‌ അദ്ധ്യാത്മമാര്‍ഗ്ുത്തിലേക്ക്‌

ശിഷ്യന്‌ സന്തോഷം ജനിപ്പിക്കുന്ന ഗുരു മോദകന്‍.

മന്ത്രോപദേശം കൊണ്ട്‌ ബ്രഹ്മസാക്ഷാത്ക്കാരം

ബോദ്ധ്യപ്പെടുത്തി മായാബന്ധങ്ങളില്‍ നിന്നും

ശിഷ്യനെ മുക്തനാക്കുന്ന ഗുരു മോക്ഷദനും.

ശ്രീ ചട്ടമ്പിസ്വാമികള്‍ മോക്ഷദനായ ഗുരുവാണ്‌.

കാവി മുണ്ടുടുക്കാതെയും യോഗദണ്ഡെടുക്കാതെയും

ഒരു സാധാരണക്കാരനെപ്പോലെ ജീവിച്ച

അസാധാരണ ി ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ 'ജ്ഞാനം സന്ന്യാസ ലക്ഷണം" എന്ന്‌ ഉറക്കെ പ്രസ്താവിച്ച മഹാപ്രഭുവായിരുന്നു. സ്വാമികളുടെ ജീവിതം

തന്നെയായിരുന്നു അതിന്റെ വ്യാഖ്യാനം.

ശാസ്ത്രാര്‍ത്ഥങ്ങള്‍ പൂര്‍ണമായി അറിയുകയും അവയെ ലോകാചാരങ്ങളില്‍ സ്ഥാപിക്കുകയും സ്വയം ആചരിക്കുകയും ചെയ്യുന്നവനാണ്‌ ആചാര്യന്‍. ശ്രീ ചട്ടമ്പി സ്വാമി തിരുവടികള്‍ അക്ഷരാര്‍ത്ഥത്തില്‍ ആചാര്യനാണ്‌.